പുസ്‌തക പരിചയം : ബാജി ഓടംവേലിഡാലസ് ഡാലസിലുള്ള അമേരിക്കൻ മലയാളി എഴുത്തുകാരനും സുവിശേഷ പ്രവർത്തകനുമാണ് രാജു തരകൻ. ഇടയ കന്യക എന്ന ഇദ്ദേഹത്തിൻ്റെ ലേഖനസമാഹാരം പരക്കെ വായിക്കപ്പെടുന്ന പുസ്തകമാണ്. ഇതിൻ്റെ വായനയിലൂടെ നല്ല കാമ്പുള്ള
Category: Articles
കോടാലി നഷ്ടപ്പെട്ടകോടാലികൾ!
ആയുധം ധരിച്ച വില്ലാളി യുദ്ധത്തിൽ പിന്തിരിഞ്ഞു പോകുന്നു. സർവ്വായുധ വർഗം ധരിക്കേണ്ടവർ സകലവിധ കലാപരിപാടികളും അവതരിപ്പിച്ച് സായൂജ്യമടയുന്നു. പോർക്കളത്തിൽ പേരിനും പ്രമാണിത്വത്തിനും പ്രസക്തിയില്ല. പാരമ്പര്യത്തിനും പരിചയത്തിനും മുമ്പിൽ ശത്രു ഭയപ്പെടുകയില്ല. ഇന്ന് പെന്തക്കോസ്തിൻ്റെ വേദികൾ
‘പാറ്റാ’ പ്രയോഗത്തിൽ അണപൊട്ടിയ ജനരോഷം;ഇത് യുവത കുറിക്കുന്ന പുതിയ ചരിത്രം!
സുപ്രീം കോടതിയിൽ നിന്ന് വീണ ഒരു “പാറ്റ” (Cockroach) പ്രയോഗം. പിന്നീട് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുമെന്ന് അധികാരികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല! തങ്ങളുടെ ആത്മാഭിമാനത്തിന് നേരെ വന്ന ആ
ദൈവത്തെ വിൽക്കുന്ന കൊച്ചു ദൈവങ്ങൾ
ദൈവസ്നേഹം തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും ദൈവത്തിൻ്റെ പേരിൽ പലതും പടുത്തുയർത്തുവാൻ കഴിയും. പലരും ദൈവത്തിൻ്റെ ലേബലിൽ കൊച്ച് ദൈവങ്ങളായി അവതരിച്ചുകൊണ്ട് അധികാരവും ആധിപത്യവും സ്ഥാപിച്ച് സാധുക്കളെ വഞ്ചിക്കുന്ന ഒരു ലോകത്തിൽ നാം എത്തിയിരിക്കുന്നു. ഇവർ പഠിപ്പിക്കുന്നതും
നന്മ ചെയ്യുന്ന കൈകളെ തകർക്കരുത്… നന്മയുടെ വഴി കാണിക്കൂ.
ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ മറ്റൊരാൾക്ക് ഒരു നന്മ പോലും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അയാൾ ചെയ്യാവുന്ന ഏറ്റവും വലിയ അനീതിയാണ് മറ്റുള്ളവർ ചെയ്യുന്ന നന്മകളെ തടയാൻ ശ്രമിക്കുന്നത്. ഇന്ന് നമ്മൾ കാണുന്ന ചില കാഴ്ചകൾ
കുഞ്ഞുങ്ങൾക്ക് നരകയാതന നൽകിയവർക്ക് മാപ്പില്ല
ഡെ കെയർ സെൻ്ററുകൾ കുട്ടികളുടെ സ്വാതന്ത്രത്തിൻ്റെ റിപ്പബ്ലിക്കാണ്. സ്വാതന്ത്രത്തോടെ ഉല്ലസിക്കാനും കളിക്കാനും പാട്ടുപാടാനും കഥ കേൾക്കാനും സുരക്ഷിതമായി ഓടിയും ചാടിയും ആസ്വദിക്കാനുള്ള ഇടങ്ങളാണ് ഡെ കെയർ സെൻ്ററുകൾ . അവിടെയാണ് രണ്ടും മൂന്നും വയസ്സുള്ള
അന്യോന്യം കീഴടങ്ങുക എന്നാൽ എന്ത്?
പാസ്റ്റർ ബാബു തോമസ് ന്യൂയോർക്ക് എഫെസ്യർ 5:21, “ക്രിസ്തുവിനോടുള്ള ഭയത്താൽ (ബഹുമാനത്തിൽ) അന്ന്യോന്യം കീഴടങ്ങുക”, എല്ലാ ക്രിസ്ത്യാനികൾക്കും പരസ്പര കീഴടങ്ങലിന്റെ ഒരു തത്വം സ്ഥാപിക്കുന്നു. അതിൽ ഇണകളും ഉൾപ്പെടുന്നു. 22-33 വാക്യങ്ങൾ പ്രത്യേക റോളുകൾ(കടമകൾ)
ചരടുകൾ പൊട്ടിച്ചെറിയൂ, മനുഷ്യനായി ജീവിക്കൂഅന്ധവിശ്വാസത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്
ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആദ്യം കിട്ടേണ്ടത് സ്നേഹവും സുരക്ഷിതത്വവുമാണ്. പക്ഷേ പല വീടുകളിലും ആ കുഞ്ഞിന് ആദ്യം കിട്ടുന്നത് കണ്ണിലും നെറ്റിയിലും കരി തേക്കലും, അരയിലും കൈയിലും കാലിലും ചരടു കെട്ടലുമാണ്. “കണ്ണേറ് തട്ടരുത്”,
ശതമാനവും ശതകോടീശ്വരൻമാരും
വാഴ്ത്തപ്പെട്ടവനായ കർത്താവ് ആരോടും ശതമാനം ചോദിച്ചു വാങ്ങിയില്ല. അനുഗമിച്ചവരോട് തന്നിട്ടേ പോകാവൂ എന്ന് നിർബന്ധം പിടിച്ചുമില്ല. എങ്കിലും കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണം എന്ന് കൽപ്പിച്ചു. പണച്ചാക്കും ചുമന്നുകൊണ്ട് ആലയത്തിലേക്ക് ചുവട് വച്ചവരെ
പിതാക്കന്മാരോടുള്ള ബഹുമാനമെവിടെ?
പാസ്റ്റർ ബാബു തോമസ് ന്യൂയോർക്ക് പിതാക്കന്മാരെ അഥവാ അപ്പന്മാരെ കുറിച്ച് വളരെ അഭിമാനത്തോട് (ചിലർ വല്യപ്പന്മാരെക്കുറിച്ചു) സംസാരിക്കാറുണ്ട്. എന്നാൽ അവരുടെ യാതൊരു ഗുണഗണങ്ങളും പിന്തുടരണമെന്നില്ല. ഇത് തന്നെയാണ് ഇസ്രായേൽ ജനത്തിനും ഒരുകാലത്തു സംഭവിച്ചത്. അബ്രഹാം
