നീണ്ട കാലത്തെ പഠനത്തിനും പരിശീലനങ്ങള്‍ക്കും ശേഷം എല്ലാ ശിഷ്യരോടും ഗുരു ഇങ്ങനെ പറഞ്ഞു: എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഉള്ളിലുണ്ട് അത് സ്വയം കണ്ടെത്തണം. ശിഷ്യന്മാര്‍ വീണ്ടും ഗുരുവിനെ തേടി സംശയനിവൃത്തിക്കായി വന്നുകൊണ്ടേയിരുന്നു. ഇതിങ്ങനെപോയാല്‍ അവര്‍
Category: വിചാരം
അറിഞ്ഞതിനപ്പുറവും വസ്തുതകളുണ്ടെന്ന തിരിച്ചറിവാണ് ജ്ഞാനത്തിലേക്കുളള വഴി
എഴുത്തുകാരന്‍ ആ യോഗവര്യനോട് പറഞ്ഞു: എനിക്ക് ചില സംശയങ്ങള്‍ ഉണ്ട്. അങ്ങേക്കതിന് ഉത്തരം കണ്ടെത്താന്‍ സാധിക്കുമോ? യോഗവര്യന്‍ കുറച്ച് കടലാസ്സും പേനയും കൊടുത്തിട്ടു പറഞ്ഞു: നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ ആദ്യം ഇതില്‍ എഴുതൂ.. എന്നിട്ട്
നമ്മുടെ മനോഭാവങ്ങൾക്കും ചെയ്തികൾക്കും പ്രതിഫലനവും പ്രതികരണവുമുണ്ടാകും
ഇതൊരു വാമൊഴിക്കഥയാണ്. അയാള്‍ വളരെ ദരിദ്രനായ മുക്കുവനായിരുന്നു. തന്റെ ചെറിയ ബോട്ടില്‍ മീന്‍ പിടിക്കാന്‍ അയാള്‍ കടലിലെത്തി. അന്ന് അയാള്‍ക്ക് വലയില്‍ ഒരു സ്വര്‍ണ്ണമീനാണ് കുടുങ്ങിയത്. അയാള്‍ അത്ഭുതപ്പെട്ടു. അപ്പോള്‍ സ്വര്‍ണ്ണമത്സ്യം കരഞ്ഞുകൊണ്ട് പറഞ്ഞു:
എത്തിച്ചേരാന്‍ തീരമില്ലാതെ തുടങ്ങുന്ന യാത്രകള്‍ എവിടെയും അവസാനിക്കില്ല
വലിയ വാലും ചെറിയ തലയുമുളള ആ കടല്‍ ജീവി ദിവസങ്ങളായി അവിടെ അലഞ്ഞ് തിരിയുന്നത് കണ്ട് മത്സ്യം കാര്യമന്വേഷിച്ചു. കടല്‍ ജീവി പറഞ്ഞു: ഞാന്‍ എന്റെ അമ്മയെ തിരയുകയാണ്. മത്സ്യത്തിന് സഹതാപമായി. താനും അമ്മയെ
ബന്ധങ്ങളുടെ ബലത്തിലും സുരക്ഷയിലും നമുക്ക് ശ്രദ്ധചെലുത്താം
ചക്രവര്‍ത്തി യുദ്ധം ജയിച്ചു വരികയാണ്. നഗരവീഥിയില്‍ അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ നില്‍ക്കുന്നു. റാണിയും മക്കളും ഒരു ഉയര്‍ന്ന പീഠത്തില്‍ ഉപവിഷ്ടരാണ്. റാണിയുടെ മടിയിലിരുന്ന രാജകുമാരന്‍ ചക്രവര്‍ത്തിയുടെ രഥം അടുത്തെത്തിയപ്പോള്‍ മുന്നോട്ട് ചാടി ഓടി. സൈന്യാധിപന്‍
നമ്മുടെ കഴിവുകളെ തേച്ചുമിനുക്കി സൂക്ഷിക്കാന്‍ എന്നും നമുക്ക് സാധിക്കട്ടെ…
ആ കാട്ടില്‍ വേനല്‍ വന്നുതുടങ്ങി. അതുകൊണ്ട് തന്നെ ജലാശയങ്ങള്‍ വറ്റിവരണ്ടു. മൃഗങ്ങള്‍ വെള്ളമന്വേഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം കഴുകന്‍ കുടുംബവും തന്റെ കൂട്ടുകാരോടൊപ്പം ദൂരെയുള്ള ഒരു ദ്വീപ് തേടി യാത്രതിരിച്ചു.
നമ്മുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി നമുക്ക് നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കാം
കൃഷിയോടുളള താല്‍പര്യം കാരണമാണ് അനുഷ്‌ക തന്റെ ടെറസില്‍ ചെറിയ തോതില്‍ കൃഷി ആരംഭിച്ചത്. ചെടികള്‍ മുളച്ച് പൊന്തുന്നത് കാണുമ്പോഴുളള സന്തോഷം മറ്റൊന്നിനും തരാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ അനുഷ്‌ക തന്റെ
വിയർപ്പൊഴുക്കിയാല്‍ മാത്രമേ വീര്യമുണ്ടാകൂ…
തന്റെ ശിഷ്യരും തന്റെ ഗ്രാമവാസികളുമെല്ലാം സത്സ്വഭാവികളായിരിക്കണം എന്ന് ആ ഗുരുവിന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് പ്രഭാഷണങ്ങളിലൂടെ മാത്രല്ല, പ്രവര്‍ത്തികളിലൂടെയും ആളുകളെ പ്രചോദിപ്പിക്കാന്‍ ഗുരു ആഗ്രഹിച്ചു. അതിനായി ഒരു ദിവസം കുറെപ്പേരെ കൂലിക്ക് വിളിച്ച് കൂറ്റന്‍ പാറക്കല്ലുകള്‍
