ആ കാട്ടില്‍ വേനല്‍ വന്നുതുടങ്ങി. അതുകൊണ്ട് തന്നെ ജലാശയങ്ങള്‍ വറ്റിവരണ്ടു. മൃഗങ്ങള്‍ വെള്ളമന്വേഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം കഴുകന്‍ കുടുംബവും തന്റെ കൂട്ടുകാരോടൊപ്പം ദൂരെയുള്ള ഒരു ദ്വീപ് തേടി യാത്രതിരിച്ചു.
Category: വിചാരം
ഒരായുസ്സ് കൊണ്ട് നിര്‍മ്മിച്ചെടുക്കുന്ന അന്തസ്സും ആദരവും നഷ്ടപ്പെടാന്‍ ഒരു നിമിഷത്തെ അശ്രദ്ധയോ അവിവേകമോ മതി.
തന്റെ ശിഷ്യരും തന്റെ ഗ്രാമവാസികളുമെല്ലാം സത്സ്വഭാവികളായിരിക്കണം എന്ന് ആ ഗുരുവിന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് പ്രഭാഷണങ്ങളിലൂടെ മാത്രല്ല, പ്രവര്‍ത്തികളിലൂടെയും ആളുകളെ പ്രചോദിപ്പിക്കാന്‍ ഗുരു ആഗ്രഹിച്ചു. അതിനായി ഒരു ദിവസം കുറെപ്പേരെ കൂലിക്ക് വിളിച്ച് കൂറ്റന്‍ പാറക്കല്ലുകള്‍
വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനും ശക്തി ചോര്‍ന്നു പോകുമ്പോള്‍ ഊര്‍ജ്ജമാകാനും ജീവിതത്തില്‍ ഒരാള്‍ ആവശ്യമാണ്
ശക്തമായ കാറ്റില്‍ കപ്പല്‍ ആടിയുലഞ്ഞു. മലപോലെ ഉയര്‍ന്നുവന്ന തിരമാലയില്‍ പെട്ട് കപ്പല്‍ ചെരിഞ്ഞപ്പോള്‍ അയാള്‍ പുറത്തേക്ക് വീണു. പലതവണ മുങ്ങിത്താണും വീപ്പയില്‍ പിടിച്ചുകിടന്നും കുറെ നേരം ജീവനോട് മല്ലിടിച്ചു കിടന്നു. അധികം വൈകാതെ കടല്‍
എല്ലാറ്റിനേയും പ്രതിഷേധിച്ച് തോല്‍പ്പിക്കാനാവില്ല; എടുത്തു ചാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കാം…
അന്നയാള്‍ ജോലികഴിഞ്ഞ് വളരെ ദേഷ്യത്തിലാണ് വന്നത്. മേലുദ്യോഗസ്ഥന്‍ തന്നെ തെറ്റിദ്ധരിച്ചതിന്റെയും ശാസിച്ചതിന്റെയും പക അയാള്‍ക്കുണ്ടായിരുന്നു. അയാളുടെ ധാര്‍മ്മികരോഷം ആളിക്കത്തി. ദേഷ്യത്തിന്റെ കാരണം അന്വേഷിച്ച അച്ഛനോട് ഓഫീസില്‍ നടന്ന അനിഷ്ട സംഭവത്തെക്കുറിച്ച് അയാള്‍ വിവരിച്ചു. നീ
സ്വയം വളരുകയും മറ്റുള്ളവര്‍ക്ക് വളരാനിടം കൊടുക്കുകയും ചെയ്യുന്നവരാണ് ജീവിതത്തിനോട് ആദരവ് പുലര്‍ത്തുന്നവര്‍
ആ രാജ്യത്തെ ഭരണാധികാരി തന്റെ ഗുരുവിനെ കാണാന്‍ പുറപ്പെട്ടു. ഗുരുവിനെ കണ്ടപ്പോള്‍ തന്റെ രാജ്യത്തിന്റെ ഭാവി പ്രവചിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഗുരു പറഞ്ഞു: താങ്കളുടെ അച്ഛന്‍ ഒട്ടകപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നത്. താങ്കള്‍ കാറിലും. താങ്കളുടെ മകന്‍
പ്രത്യാശവെടിയാതെ സ്വസ്ഥമായ മാനസികനില നേടുക എന്നതാണ് പ്രശ്നപരിഹാരത്തിനുളള ആദ്യപടി
തന്റെ ജീവിതപ്രശ്‌നങ്ങളാല്‍ അവള്‍ തീര്‍ത്തും നിരാശയിലായിരുന്നു. ഭര്‍ത്താവിന്റെ അസുഖങ്ങളും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും തന്റെ തുച്ഛമായ ശമ്പളവുമെല്ലാം പ്രശ്‌നങ്ങളായിരുന്നു. അങ്ങനെ ജീവിതം അവസാനിപ്പിക്കാന്‍ അവള്‍ തീരുമാനിച്ചു. മുറിയില്‍ കയറി വാതിലും ജനലുമെല്ലാം അടച്ചു. അടുക്കളയില്‍ കയറി
ജയമുറപ്പിച്ച കാര്യങ്ങളിൽ പോലും ചെറിയ അശ്രദ്ധമൂലം വീണുപോയേക്കാം
അന്ന് കാട്ടിലെ കുട്ടികളെല്ലാം കഥകേള്‍ക്കുകയാണ്. പണ്ട് ആമയും മുയലും നടത്തിയ പന്തയത്തിന്റെ കഥയായിരുന്നു അവര്‍ കേട്ടിരുന്നത്. ഇത് കേട്ടപ്പോള്‍ മുയല് കുട്ടിക്ക് തോന്നി തന്റെ വര്‍ഗ്ഗത്തിനേറ്റ നാണക്കേട് മാറ്റണം. അതിനായി അവന്‍ തന്റെ കൂട്ടത്തിലുളള
നല്ലതിനായി തിരുത്തലുകള്‍ നമ്മുടെ ജീവിതത്തിലും സ്വീകരിക്കാം
ആ കാട്ടില്‍ തന്നെയാണ് മൂങ്ങയും കാക്കയും താമസിച്ചിരുന്നത്. മൂങ്ങ കാട്ടില്‍ ആദരണീയനും കാക്ക അഹങ്കാരിയുമായിരുന്നു. സ്വന്തം നിറത്തിന്റെ തിളക്കത്തെക്കുറിച്ചും തന്റെ ബുദ്ധിവൈഭവത്തെക്കുറിച്ചും കാക്ക എല്ലാവരോടും വീമ്പിളക്കും. ഒരു ദിവസം മൂങ്ങ കാക്കയോട് പറഞ്ഞു: അഹങ്കാരം
ഓരോ നിമിഷത്തിലും നമുക്ക് ജീവിക്കാന്‍ സാധിക്കട്ടെ
ഒരുദിവസം ചക്രവര്‍ത്തി രാജഗുരുവിനോട് ചോദിച്ചു: ഒരു മഹാനായ ഭരണാധികാരിക്ക് മരണശേഷം എന്താണ് സംഭവിക്കുക? രാജഗുരു പറഞ്ഞു: എനിക്കറിയില്ല. പുച്ഛത്തോടെ രാജാവ് ചോദിച്ചു: ഇതൊന്നും അറിയാതെ താങ്കളെങ്ങിനെ ഗുരുവായി? അപ്പോള്‍ രാജഗുരു പറഞ്ഞു: ഞാന്‍ മരിച്ച
കടൽ ക്ഷോഭിച്ചോട്ടെ! സാഹസികത തെരഞ്ഞെടുത്താൽ പോരാട്ടവീര്യം വർദ്ധിക്കും
കപ്പല്‍, യാത്ര തുടരുകയാണ്. യാത്രയ്ക്കിടെ ജോലിക്കാര്‍ കപ്പിത്താനോട് ചോദിച്ചു: നാം അവിടെയെത്തുന്നത് വരെ നല്ല കാലാവസ്ഥയായാരിക്കുമോ? അദ്ദേഹം ചാര്‍ട്ട് എടുത്തുവെച്ചിട്ടു പറഞ്ഞു: നാം ഈ ഭാഗത്തെത്തുമ്പോള്‍ കൊടുങ്കാറ്റുമായി ഏറ്റുമുട്ടേണ്ടിവരും. കാറ്റിന്റെ വേഗത്തെകൂടി ആശ്രയിച്ചായിരിക്കും നമ്മുടെ
