അന്ന് കാട്ടിലെ കുട്ടികളെല്ലാം കഥകേള്‍ക്കുകയാണ്. പണ്ട് ആമയും മുയലും നടത്തിയ പന്തയത്തിന്റെ കഥയായിരുന്നു അവര്‍ കേട്ടിരുന്നത്. ഇത് കേട്ടപ്പോള്‍ മുയല് കുട്ടിക്ക് തോന്നി തന്റെ വര്‍ഗ്ഗത്തിനേറ്റ നാണക്കേട് മാറ്റണം. അതിനായി അവന്‍ തന്റെ കൂട്ടത്തിലുളള
Category: വിചാരം
നല്ലതിനായി തിരുത്തലുകള്‍ നമ്മുടെ ജീവിതത്തിലും സ്വീകരിക്കാം
ആ കാട്ടില്‍ തന്നെയാണ് മൂങ്ങയും കാക്കയും താമസിച്ചിരുന്നത്. മൂങ്ങ കാട്ടില്‍ ആദരണീയനും കാക്ക അഹങ്കാരിയുമായിരുന്നു. സ്വന്തം നിറത്തിന്റെ തിളക്കത്തെക്കുറിച്ചും തന്റെ ബുദ്ധിവൈഭവത്തെക്കുറിച്ചും കാക്ക എല്ലാവരോടും വീമ്പിളക്കും. ഒരു ദിവസം മൂങ്ങ കാക്കയോട് പറഞ്ഞു: അഹങ്കാരം
ഓരോ നിമിഷത്തിലും നമുക്ക് ജീവിക്കാന്‍ സാധിക്കട്ടെ
ഒരുദിവസം ചക്രവര്‍ത്തി രാജഗുരുവിനോട് ചോദിച്ചു: ഒരു മഹാനായ ഭരണാധികാരിക്ക് മരണശേഷം എന്താണ് സംഭവിക്കുക? രാജഗുരു പറഞ്ഞു: എനിക്കറിയില്ല. പുച്ഛത്തോടെ രാജാവ് ചോദിച്ചു: ഇതൊന്നും അറിയാതെ താങ്കളെങ്ങിനെ ഗുരുവായി? അപ്പോള്‍ രാജഗുരു പറഞ്ഞു: ഞാന്‍ മരിച്ച
കടൽ ക്ഷോഭിച്ചോട്ടെ ! സാഹസികത തെരഞ്ഞെടുത്താൽ പോരാട്ടവീര്യം വർദ്ധിക്കും
കപ്പല്‍, യാത്ര തുടരുകയാണ്. യാത്രയ്ക്കിടെ ജോലിക്കാര്‍ കപ്പിത്താനോട് ചോദിച്ചു: നാം അവിടെയെത്തുന്നത് വരെ നല്ല കാലാവസ്ഥയായാരിക്കുമോ? അദ്ദേഹം ചാര്‍ട്ട് എടുത്തുവെച്ചിട്ടു പറഞ്ഞു: നാം ഈ ഭാഗത്തെത്തുമ്പോള്‍ കൊടുങ്കാറ്റുമായി ഏറ്റുമുട്ടേണ്ടിവരും. കാറ്റിന്റെ വേഗത്തെകൂടി ആശ്രയിച്ചായിരിക്കും നമ്മുടെ
ചുറ്റുമുളളവരുടെ ജീവിതത്തില്‍ സുകൃതങ്ങളുടെ വിത്തുകള്‍ മുളക്കാന്‍ നമുക്കും കാരണമാകാം
അപരിചിതമായ ആ നഗരത്തില്‍ അന്ന് പകല്‍ മുഴുവനും ചുറ്റിക്കറങ്ങി ഹോട്ടലില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ പേഴ്‌സ് നഷ്ടമായ വിവരം അയാള്‍ അറിയുന്നത്. റിസ്പഷനില്‍ അറിയിച്ചു അവിടെ നിന്നും താന്‍ വന്ന ടാക്‌സി ഡ്രൈവറുടെ നമ്പറില്‍ പലതവണ
മനസ്സിലെ ആശയങ്ങളെ വളരാന്‍ അനുവദിക്കുക; ഒരുപക്ഷേ അത് ലോകത്തെ തന്നെ മാറ്റിമറിച്ചേക്കാം
1971ല്‍ അമേരിക്കയിലെ കൊറിഗോണിലെ പോട്ലാന്റ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കരോലിന്‍ ഡേവിഡ്സന്‍ എന്ന 25 വയസ്സുളള ഒരു പെണ്‍കുട്ടി പുലരുവോളം തന്റെ മുന്നിലെ കാന്‍വാസില്‍ സ്‌കെച്ചിങ്ങില്‍ ഇരിക്കുകയാണ്. ഒരു ലോഗോ വരക്കാനാണ് ശ്രമം. ദിവസങ്ങളായി അവള്‍
മറ്റുള്ളവരോട് ആദരം പുലര്‍ത്തുന്നത് നമ്മുടെ നിലവാരമുയർത്തും
ആ മലയുടെ മുകളില്‍ ഒരു ദിവ്യജ്ഞാനിയുണ്ടെന്ന് ആളുകള്‍ക്കെല്ലാമറിയാം. എങ്കില്‍ ആ മലകയറാനുള്ള ബുദ്ധിമുട്ടുകൊണ്ട് ആരും അവിടെയെത്താറില്ല. ഒരിക്കല്‍ ഒരു യുവാവ് മലകയറി മുകളിലെത്തി. അവിടെ കണ്ട കുടിലിലെ വയോധികനോട് തന്റെ ആഗ്രഹം പറഞ്ഞു, തനിക്ക്
പ്രിയങ്ങള്‍ കണ്ടെത്തുക എന്നതാണ് പ്രിയപ്പെട്ടവരാകാനുളള ഏളുപ്പമാര്‍ഗ്ഗം
വിവാഹജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അയാള്‍ക്ക് തന്റെ ദാമ്പത്യജീവിതത്തില്‍ വിരസത തോന്നാന്‍ തുടങ്ങി. അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഭാര്യയും വേര്‍പിരിയാന്‍ തയ്യാറായി. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി. അയാള്‍ അവരെ
തനിച്ചു ചെയ്യുന്ന കാര്യത്തിന് നമ്മുടെ മനസ്സ് സന്തോഷം കണ്ടെത്തുന്നുണ്ടെങ്കില്‍ മറ്റൊന്നും അവിടെ പ്രസക്തമല്ല
അയാള്‍ എന്നും കടപ്പുറത്ത് ഓടാന്‍ പോകുന്നത് ആള്‍ക്കാരെല്ലാം ഒഴിഞ്ഞതിന് ശേഷമാണ്. പാതിരാകടപ്പുറത്ത് ഒറ്റക്ക് ഓടുന്നതാണ് അയാളുടെ ഇഷ്ടം. ഒരിക്കല്‍ അയാള്‍ ഓടുമ്പോള്‍ ആ പാതിരാത്രിക്ക് കടപ്പുറത്തുള്ളൊരു പാറക്കല്ലില്‍ ഒരാള്‍ തനിച്ചിരിക്കുന്നത് കണ്ടു. എന്തോ പന്തികേട്
അകപ്പെട്ടുപോയ അപകടത്തേക്കാള്‍ ആകസ്മികമായായിട്ടായിരിക്കും അത്ഭുതങ്ങള്‍ വരിക….
വളരെയധികം താഴ്ചയുള്ള ഒരു കിടങ്ങിലാണ് അവന്‍ ജോലി ചെയ്തിരുന്നത്. വൈകുന്നേരമായപ്പോള്‍ പണി നിര്‍ത്തി കയറാന്‍ തുടങ്ങുന്നതിനിടയിലാണ് മണ്ണിടിച്ചല്‍ സംഭവിച്ചത്. ദേഹം മുഴുവന്‍ മണ്ണ് മൂടി മരണമുറപ്പിച്ചെങ്കിലും അവന്‍ സഹായത്തിന് വേണ്ടി കൈ ഉയര്‍ത്തിക്കൊണ്ടേയിരുന്നു. പക്ഷേ,
