ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പാര്‍ട് ടൈം ജോലി ചെയ്ത് അവള് മാസം 7000 രൂപ സമ്പാദിക്കുമായിരുന്നു. ആ തുകകൊണ്ടാണ് അവള് തന്റെ കുടുംബചിലവ് നടത്തിയിരുന്നത്. ക്ലാസ്സിലെ മറ്റ് കുട്ടികളെല്ലാം കോളേജ് ലൈഫ് ആസ്വദിച്ചപ്പോള്‍, അവള് നിറയെ
Category: വിചാരം
നമ്മുടെ ഓരോ പ്രവര്‍ത്തികളും ആര്‍ക്കൊക്കെയോ ഉപകരിക്കുന്നുണ്ട്
കാടിനുളളില്‍ നദീതീരത്താണ് ഒരു കുടില്‍ കെട്ടി ഗുരു താമസിച്ചിരുന്നത്. നദീതീരത്തിരുന്ന് മന്ത്രം ചൊല്ലുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഒരു ദിവസം മന്ത്രോച്ചാരണത്തിനിടെ മുളകൊണ്ട് കുട്ടയുണ്ടാക്കി നദിയില്‍ ഒഴുക്കിവിട്ടു. പിന്നീട് അതൊരു ശീലമായി മാറി. ഒരിക്കല്‍ അദ്ദേഹത്തിന്റെ
അര്‍ഹമായത് മാത്രം സ്വന്തമാക്കാന്‍ നമുക്ക് ശീലിക്കാം
ധനികനായിരുന്നുവെങ്കിലും സ്വാര്‍ത്ഥനും പിശുക്കനുമായിരുന്നു അയാള്‍. ഒരിക്കല്‍ അയാളുടെ അന്‍പത് സ്വര്‍ണ്ണനാണയങ്ങള്‍ അടങ്ങിയ സഞ്ചി നഷ്ടപ്പെട്ടു. ഇത് ഒരു പെണ്‍കുട്ടിക്കാണ് ലഭിച്ചത്. അതവള് തന്റെ അച്ഛനെ അറിയിച്ചു. അച്ഛനും മകളും ചേര്‍ന്ന് ഈ സഞ്ചി ആ
ഈ വഞ്ചിയും ദൈവത്തിന്റെ കയ്യിലാണ്; നമുക്ക് നല്ലത് പ്രതീക്ഷിക്കാം
അവര്‍ പുഴയിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് കാറ്റ് വീശാന്‍ തുടങ്ങി. വലിയ ഓളമുണ്ടാക്കി വഞ്ചി മറിയുന്ന സ്ഥിതിയായി. അവള് ഭര്‍ത്താവിനോട് പറഞ്ഞു: നമ്മള് അക്കരയെത്തുമെന്ന് തോന്നുന്നില്ല. അതിന് മുമ്പ് നമ്മുടെ വഞ്ചി മറിയും.. ഇനിയെന്ത് ചെയ്യും.?
അത്യാഗ്രഹമാണ് പാപങ്ങളുടെ അടിസ്ഥാന കാരണം
ആ യാത്രയ്ക്കിടയില്‍ രാജാവ് മന്ത്രിയോട് ഒരു ചോദ്യം ചോദിച്ചു: എങ്ങിനെയാണ് പാപം ആരംഭിച്ചത്? മന്ത്രിക്ക് ഉത്തരമില്ലായിരുന്നു. ഒരു മാസത്തിനുളളില്‍ ഇതിന് ഉത്തരം കണ്ടുപിടിച്ചില്ലെങ്കില്‍ മന്ത്രിയെ ആ സ്ഥാനത്ത് നിന്നും പുറത്താക്കുമെന്നായി രാജാവ്. മന്ത്രി ഉത്തരം
സങ്കടങ്ങളെ വകഞ്ഞുമാറ്റി, സന്തോഷത്തെ വാരിപ്പിടിച്ച് നമുക്ക് വീഴുന്നത് വരെ ഓടാം…
അവള് വളരെ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട് അധ്യാപകന് കാരണമന്വേഷിച്ചു. പക്ഷേ, തിരിച്ചൊരു ചോദ്യമാണ് അവളില്‍നിന്നും ഉണ്ടായത്. അവള് പറഞ്ഞു: സങ്കടങ്ങള്‍ തീരാനുള്ളൊരു വഴി പറഞ്ഞു തരുമോ? അദ്ധ്യാപകന് പറഞ്ഞു: നീയൊരു പൂവാണെന്ന് കരുതുക, നാളെകളില്‍ അത്
ഒന്നിച്ച് നിന്ന് നമുക്ക് നന്നായി വളരാം
ഒരിക്കല്‍ ശിഷ്യന് ഗുരുവിനോട് ചോദിച്ചു: ഗുരോ, ആത്മീയയാത്ര ആന്തരികയാത്രയാണെന്നും ഏകാന്തയാത്രയാണെന്നുമെല്ലേ പറയുക.. പക്ഷേ, ഇവിടെ എല്ലാവരും ഒരുമിച്ചിരുന്നാണല്ലോ പരിശീലിക്കുന്നത്. ഗുരു പറഞ്ഞു: മുറ്റത്ത് ഒറ്റക്ക് നില്ക്കുന്ന മരത്തേക്കാള്‍ ശക്തിയുണ്ട് കാട്ടില്‍ ഒരുമിച്ചു നില്ക്കുന്ന മരത്തിന്
സമന്വയത്തിന്റെ പാത സ്വീകരിച്ച് പങ്കുവെക്കലിന്റെ പാഠം ശീലമാക്കാം
മൂങ്ങ നന്നേ അവശനായിരുന്നു. അത് തന്റെ മരപ്പൊത്തില്‍ വിശ്രമിക്കുമ്പോള്‍ അത്ര സുഖകരമല്ലാത്ത ഒരു ശബ്ദം കേട്ടു. നോക്കിയപ്പോള്‍ ഒരു പുല്‍ച്ചാടി. തനിക്ക് സുഖമില്ലെന്നും ഒച്ചവെക്കരുതെന്നും മൂങ്ങ പറഞ്ഞപ്പോള്‍ പുല്‍ച്ചാടി കേട്ട ഭാവം നടിച്ചതേയില്ല. പകല്‍
പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു ജീവിതകഥ
കുമ്മനത്തെ വാടകവീട്ടില്‍ അച്ഛന് ധനബാലനും അമ്മ വിജയമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കൊപ്പമാണ് സുനില്‍ വളര്‍ന്നത്. തന്റെ 17-ാം വയസ്സിലാണ് സുനില്‍ ബാലന് ബോഡിബില്ഡിങ്ങിലേക്ക് എത്തുന്നത്. ഏതൊരു കൗമാരക്കാരനും തോന്നുന്ന ഒരാഗ്രഹം. ആദ്യം അങ്ങിനെയേ കരുതിയുളളൂ. ഹോട്ടല്‍
ഓരോ സംഭവങ്ങളും നമ്മേ പഠിപ്പിക്കേണ്ടത്, അതിൽ നിന്നും ഒളിച്ചോടാനല്ല; കരുതലോടെ നേരിടാനാണ്
ആ നാട്ടിലെ ഏറ്റവും മികച്ച പൂച്ചയെ കണ്ടെത്താനുള്ള മത്സരമാണ് അവിടെ നടക്കുന്നത്. മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൂച്ചക്കാണ് സമ്മാനം. പൂച്ചകളുമായി ഉടമസ്ഥര്‍ എത്തി. എല്ലാ പൂച്ചകള്‍ക്കും ഒരേ പോലെയുള്ള പാത്രത്തില്‍ അവര്‍ പാല്